യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്കയും UKയും

13 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇരുരാജ്യങ്ങളുടെയും നടപടി. ആയുധ കേന്ദ്രവും കമാന്‍ഡ് സെന്ററും ഉള്‍പ്പടെ 36 കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു സംയുക്ത ആക്രമണം നടത്തിയത്. അമേരിക്കന്‍ സൈനിക ക്യാമ്പിന് നേരയുണ്ടായ ആക്രമണത്തിന് മറുപടിയായി തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്നത്.